ലത മങ്കേഷ്‌കർ അവിവാഹിതയായി തുടരാനുള്ള കാരണം ഇതായിരുന്നോ? തന്റെ ഗാനങ്ങളെ ലോകത്തിന് സമ്മാനിച്ച് വിട വാങ്ങിയിരിക്കുകയാണ് ഗായിക. ലത മങ്കേഷ്‌കറിന്റെ പഴയ അഭിമുഖങ്ങളും ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം വീണ്ടും വൈറലായിരുന്നു. അധികം ചർച്ച ചെയ്തിട്ടില്ലാത്ത കാര്യമായിരുന്നു ലത മങ്കേഷ്‌കറിന്റെ പ്രണയം. ഗായികയുടെ പ്രണയകഥ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്നറിഞ്ഞപ്പോൾ മുതൽ പ്രിയപ്പെട്ടവരെല്ലാം പ്രാർത്ഥനയിലായിരുന്നു.  സച്ചിൻ ടെണ്ടുൽക്കറിനെ ഒരു മകനെപ്പോലെയായാണ് കാണുന്നതെന്ന് നിരവധി തവണ ലത പറഞ്ഞിരുന്നു. 2010 ലെ ലോകകപ്പ് സെമി മത്സരം ആകാംക്ഷയോടെ ഭക്ഷണം പോലും കഴിക്കാതെയാണ് താനും സഹോദരങ്ങളും കണ്ടതെന്ന് മുൻപൊരു അഭിമുഖത്തിനിടയിൽ ലത പറഞ്ഞിരുന്നു. 






  ക്രിക്കറ്റ് താരങ്ങളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു ലത മങ്കേഷ്‌കറിന്.  ലതയ്ക്ക് 13 വയസ്സുള്ളപ്പോഴായിരുന്നു അച്ഛൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. സഹോദരങ്ങളുടെയെല്ലാം ചുമതല ലതയ്ക്കായിരുന്നു. ഒന്ന് സെറ്റിലായി വന്നപ്പോഴായിരുന്നു സഹോദരി ഒളിച്ചോടി വിവാഹിതയായത്. അതിനാലാണേ്രത ലത അവിവാഹിതയായി തുടർന്നത്. ജീവിത പ്രാരാബ്ധം കാരണമാണ് ലത അവിവാഹിതയായി തുടർന്നതെന്ന തരത്തിലെന്ന വാദങ്ങളുമുണ്ട്.  സംഗീതമായിരുന്നു ഇവരെ ചേർത്തുനിർത്തിയത്. സംഗീത സംവിധായകൻ സി രാമചന്ദ്രയുമായും ലത പ്രത്യേകമായൊരു അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ ആ ബന്ധവും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഇടക്കാലത്ത് വാർത്തയായിരുന്നു. തന്റെ ഭർത്താവും ലതയും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു ഭൂപന്റെ ഭാര്യ പറഞ്ഞത്.






  പ്രതിസന്ധി ഘട്ടത്തിൽ ഇരുവരും അന്യോന്യം സഹായിച്ചിരുന്നു. ലോർഡ്‌സിൽ ടെസ്റ്റ് കാണാനായി ലത മങ്കേഷ്‌കർ നേരിട്ട് പോയതും ക്യാപ്റ്റനായ കപിൽ ദേവിന്റെ ക്ഷണം സ്വീകരിച്ച് ഡിന്നറിൽ പങ്കെടുത്തതുമെല്ലാം അന്ന് വാർത്തയായിരുന്നു. മുൻ ബിസിസി ഐ പ്രസിഡന്റായിരുന്ന രാജ് സിങുമായി ലത മങ്കേഷ്‌കറിന് പ്രണയമുണ്ടായിരുന്നുവത്രേ. ക്രിക്കറ്റിനോടുള്ള ഇഷ്ടമായിരുന്നു ഈ ബന്ധത്തിമ്പിന്നിൽ ഭൂപൻ ഹസാരികയുമായുള്ള ബന്ധവും ഇടക്കാലത്ത് വാർത്തയായിരുന്നു. തന്റെ ഭർത്താവും ലതയും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു ഭൂപന്റെ ഭാര്യ പറഞ്ഞത്. സംഗീതമായിരുന്നു ഇവരെ ചേർത്തുനിർത്തിയത്. സംഗീത സംവിധായകൻ സി രാമചന്ദ്രയുമായും ലത പ്രത്യേകമായൊരു അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ ആ ബന്ധവും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല.




സംഗീതമായിരുന്നു ഇവരെ ചേർത്തുനിർത്തിയത്. സംഗീത സംവിധായകൻ സി രാമചന്ദ്രയുമായും ലത പ്രത്യേകമായൊരു അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ ആ ബന്ധവും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. ഇടക്കാലത്ത് വാർത്തയായിരുന്നു. തന്റെ ഭർത്താവും ലതയും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു ഭൂപന്റെ ഭാര്യ പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തിൽ ഇരുവരും അന്യോന്യം സഹായിച്ചിരുന്നു. ലോർഡ്‌സിൽ ടെസ്റ്റ് കാണാനായി ലത മങ്കേഷ്‌കർ നേരിട്ട് പോയതും ക്യാപ്റ്റനായ കപിൽ ദേവിന്റെ ക്ഷണം സ്വീകരിച്ച് ഡിന്നറിൽ പങ്കെടുത്തതുമെല്ലാം അന്ന് വാർത്തയായിരുന്നു. മുൻ ബിസിസി ഐ പ്രസിഡന്റായിരുന്ന രാജ് സിങുമായി ലത മങ്കേഷ്‌കറിന് പ്രണയമുണ്ടായിരുന്നുവത്രേ.  

Find out more: