മൂകർ, ബധിരർ; ഇനി ആ വാക്ക് വേണ്ടെന്നു കോടതി! വൈകല്യമുള്ളവരെ അംഗപരിതർ എന്ന് പദം ഉപയോഗിച്ച് മാത്രമേ സംസാരിക്കാവൂ എന്നത് നിർബന്ധമായിരുന്നു. എന്നാൽ ഈ വിഭാഗത്തിലേക്ക് മറ്റൊരു വാക്കും കൂടി ഇപ്പോൾ എത്തുന്നു. അതാണ് ‘ബധിരരും മൂകരും’ (ഡഫ് ആൻഡ് ഡംബ്). ഇനി ‘ബധിരരും മൂകരും’ (ഡഫ് ആൻഡ് ഡംബ്) എന്ന പദം ഉപയോഗിക്കാൻ പാടില്ല. കാലം പുരോഗമിക്കുന്നതോടൊപ്പം നമ്മൾ എപ്പോഴും ഭാഷകളെ പരിവർത്തനം നടത്താറുണ്ട്. അതുപോലെ ചില പ്രയോഗങ്ങളിലും പദങ്ങളിലും മാറ്റം വരുത്തിയിട്ടുമുണ്ട്.
അത്തരത്തിലൊരു വാക്കാണ് വൈകല്യമുള്ളവരെ അംഗപരിതർ എന്ന് പദം ഉപയോഗിച്ച് മാത്രമേ സംസാരിക്കാവൂ എന്നത്.  ശാസ്ത്രം ഒരുപാട് പുരോഗമിച്ചു. വിവിധ തരത്തിലുള്ള ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. കേൾവിക്കു ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ശ്രവണ ഉപകരണങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. സംസാരശേഷിക്ക് സഹായിക്കുന്ന തരത്തിലുള്ള പല ചികിത്സകളും ഇന്ന് ലഭ്യമാണ്.





പല സ്ഥലങ്ങളിലും വിദ്യാഭ്യാസം അവർക്ക് നിഷേധിക്കപ്പെട്ടു. ഇന്ന് ഇപ്പോൾ ഇതിനെല്ലാം മാറ്റം വന്നിട്ടുണ്ട്. മുദ്രകളിലൂടെ സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് അവരെ പരിശീലിപ്പിച്ചു എടുത്തിട്ടുണ്ട്. എന്നാലും കേൾവിക്കു ബുദ്ധിമുട്ട് നേരിടുന്നവർ ഇപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടൽ നേരിടുന്നുണ്ട്. സംസാരശേഷിയില്ലാത്തവരെക്കാൾ കൂടുതൽ അവസരങ്ങൾ സംസാരിക്കാൻ സാധിക്കുന്നവർക്കു ലഭിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേൾവിക്കു ബുദ്ധിമുട്ടുള്ളവർ എന്നേ പറയാവൂ. ‘ബധിരരും മൂകരും’ എന്ന പ്രയോഗം ധാർമികമായി തെറ്റാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എംബി സ്നേഹലത എന്നിവരുൾപ്പെട്ട ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ മുന്നിൽ എത്തിയ ഒരു ഹർജിയിൽ ‘ബധിരയും മൂകയുമാണ്’ എതിർകക്ഷി എന്ന് പ്രയോഗിച്ചത് തിരുത്തിയാണ് കോടതി ഇനി ഈ വാക്ക് വേണ്ടെന്നും കേൾവിക്ക് ബുദ്ധിമുട്ടുള്ളവർ എന്ന പ്രയോഗം മതിയാകും എന്ന നിരീക്ഷണം നടത്തിയത്. നിരവധി സ്ഥലങ്ങളിൽ ഈ പ്രയോഗത്തിന് മാറ്റം വരുത്തിയിട്ടുണ്ട്.





 'ബധിരനും മൂകനും' എന്നതിനുപകരം 'കേൾവിയും സംസാരശേഷിയില്ലാത്തവരും' എന്ന ഉപയോഗം ആണ് പല സർവകലാശാലകളിലും ഉപയോഗിക്കുന്നത്. ഡൽഹി സർവകലാശാലയാണ് ആദ്യമായയി ഇത്തരത്തിലൊരു മാറ്റം കൊണ്ടു വരുനന്ത് പിന്നീട് മറ്റുള്ളവർ അത് ഏറ്റ് പിടിക്കുകയായിരുന്നു.
ടെക്നോളിയും മെഡിക്കൽ രംഗവും പുരോഗമിച്ചതോടെയാണ് കേൾവി ശക്തിക്കുള്ള ഇയർ ബെഡ്സ് എത്തിയത്. നിരവധി പേർ ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുപോലെ സംസാരിക്കാൻ കഴിയാത്തവർ അവർക്ക് സെെൻ ലാഗേജ് ഉപയോഗിച്ച് സംസാരിക്കാൻ സാധിക്കുന്ന രീതിയുണ്ട്. ശാസ്ത്രം ഒരുപാട് പുരോഗമിച്ചു. വിവിധ തരത്തിലുള്ള ഉപകരണങ്ങൾ എത്തിയിട്ടുണ്ട്.





കേൾവിക്കു ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ശ്രവണ ഉപകരണങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. സംസാരശേഷിക്ക് സഹായിക്കുന്ന തരത്തിലുള്ള പല ചികിത്സകളും ഇന്ന് ലഭ്യമാണ്. പല സ്ഥലങ്ങളിലും വിദ്യാഭ്യാസം അവർക്ക് നിഷേധിക്കപ്പെട്ടു. ഇന്ന് ഇപ്പോൾ ഇതിനെല്ലാം മാറ്റം വന്നിട്ടുണ്ട്. മുദ്രകളിലൂടെ സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് അവരെ പരിശീലിപ്പിച്ചു എടുത്തിട്ടുണ്ട്. എന്നാലും കേൾവിക്കു ബുദ്ധിമുട്ട് നേരിടുന്നവർ ഇപ്പോഴും സമൂഹത്തിൽ ഒറ്റപ്പെടൽ നേരിടുന്നുണ്ട്. സംസാരശേഷിയില്ലാത്തവരെക്കാൾ കൂടുതൽ അവസരങ്ങൾ സംസാരിക്കാൻ സാധിക്കുന്നവർക്കു ലഭിക്കാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Find out more: