കള്ളിക്കാട്ടു ഇതികാസത്തിൽ പ്രധാന വേഷത്തിൽ വിക്രം എത്തുന്നു! വിക്രം, ജയന്തരവി, ജയറാം, കാർത്തി, തുടങ്ങിയവർക്കൊപ്പം വിക്രം അഭിനയിച്ച സിനിമയാണ് പൊന്നിയിൽ സെൽവൻ. അത്തരം ചരിത്രപരമായ സിനിമയ്ക്ക് ശേഷം വൈരമുത്തുവിൻ്റെ നോവളായ കള്ളിക്കാട്ടു ഇതികാസത്തിൽ വിക്രം നായകൻ ആയി എത്തുന്നു എന്ന്നുള്ളതാണ് പുതിയ റിപ്പോർട്ടുകൾ. സിനിമാ ലോകത്തിന് എന്നും ഉയർത്തിക്കാണിക്കാം. ഒരുപക്ഷേ, ഏറെ നാളായി സാഹിത്യത്തിൽ നിന്നും സിനിമ അകന്നു കഴിയുമ്പോഴാണ് ഇത്തരത്തിൽ പൊന്നിയിൻ സെൽവൻ്റെ സിനിമാ രൂപം സാധ്യമായത്. പൊന്നിയിൻ സെൽവൻ്റെ ജനപ്രീതി പുതിയ ട്രെൻഡിന് തമിഴകത്ത് വഴിതെളിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം പൊന്നിയിൻ സെൽവനു ശേഷം വീണ്ടും വിക്രം തന്നെയാകും മറ്റൊരു ഇതിഹാസ നോവലിലും കേന്ദ്രകഥാപാത്രമാകുന്നത്. പൊന്നിയിൻ സെൽവൻ തരംഗമായി മാറുമ്പോൾ സാഹിത്യത്തിൽ നിന്നു മികച്ച ഒരു സൃഷ്ടി സിനിമാ രൂപത്തിലേക്ക് എത്തുന്നതിൻ്റെ അഭിമാനം തമിഴ് സിനിമാ ലോകത്തിന് എന്നും ഉയർത്തിക്കാണിക്കാം.
വൈരമുത്തുവിൻ്റെ കള്ളികാട്ട് ഇതികാസം ലൈവ് ആക്ഷൻ ചിത്രമായിട്ടായിരിക്കും ഒരുക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വൈഗ അണക്കെട്ടിൽ മുങ്ങിക്കിടക്കുന്ന കരിസൽ ഭൂമിയിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യൻ പേയ തേവരുടെ ചരിത്രമാണ് കള്ളിക്കാട്ടു ഇതികാസത്തിൽ പറഞ്ഞിരിക്കുന്നത്. അവൻ അഭിമുഖീകരിക്കുന്ന സൗഹൃദം, പ്രണയം, സങ്കടം, കഷ്ടപ്പാടുകൾ, വിഷാദം എന്നിങ്ങനെ വിവിധ വികാരങ്ങളുടെ മിശ്രിതമാണ് കഥ. കള്ളിപ്പട്ടിയിൽ ജലക്ഷാമം പ്രധാന പ്രശ്‌നമായതിനാൽ കർഷകൻ തൻ്റെ ജീവിതത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളാണ് കഥയിൽ പറയുന്നത്. പൊതുസമൂഹത്തിൽ ജാതിവ്യവസ്ഥ എങ്ങനെ പിന്തുടരപ്പെട്ടുവെന്നും വൈഗ അണക്കെട്ടിൻ്റെ നിർമാണ വേളയിൽ അവിടെയുണ്ടായിരുന്ന ജനങ്ങളെ എങ്ങനെ കുടിയേറാൻ സർക്കാർ നിർബന്ധിതരാക്കിയെന്നും പ്രാദേശിക ഭാഷയിൽ മികച്ച രീതിയിൽ വൈരമുത്തു നോവലിലൂടെ പറയുന്നുണ്ട്.
പൊന്നിയിൻ സെൽവനാണ് വിക്രമിൻ്റെ അടുത്ത റിലീസ്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് വിക്രം ഇപ്പോൾ അഭിനയിക്കുന്നത്. കരിയറിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് തങ്കലാനിലൂടെ. പഴയ കാലത്തെ ചരിത്രം പറയുന്ന ചിത്രത്തിനു വേണ്ടി വലിയ തയാറെടപ്പാണ് വിക്രം എടുത്തിട്ടുള്ളത്.ചിത്രത്തിൻ്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. വിക്രമിനും കരിയറിൽ ഏറെ തയാറെടുപ്പോടെ എത്തുന്ന തങ്കലാനാണ് വലിയ പ്രതീക്ഷയിലെത്തുന്നത്.
സമീപ കാലത്ത് തമിഴിൽ നിന്നുമെത്തിയ വെട്രിമാരൻ്റെ വിടുതലൈ ജയമോഹൻ്റെ തുണൈവൻ എന്ന കഥയെ ആസ്പദമാക്കിയൊണ് ഒരുക്കിയത്. സൂരിയും വിജയ് സേതുപതിയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വലിയ താരനിരയിൽ വമ്പൻ കാൻവാസിലൊരുക്കുന്ന ചിത്രം പൊന്നിയിൻ സെൽവനു ശേഷം തമിഴകത്തു നിന്നുമെത്തുന്ന ബിഗ് ബജറ്റ് പ്രോജക്ടായിരിക്കും.ഒരുപക്ഷേ, ഏറെ നാളായി സാഹിത്യത്തിൽ നിന്നും സിനിമ അകന്നു കഴിയുമ്പോഴാണ് ഇത്തരത്തിൽ പൊന്നിയിൻ സെൽവൻ്റെ സിനിമാ രൂപം സാധ്യമായത്. പൊന്നിയിൻ സെൽവൻ്റെ ജനപ്രീതി പുതിയ ട്രെൻഡിന് തമിഴകത്ത് വഴിതെളിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം പൊന്നിയിൻ സെൽവനു ശേഷം വീണ്ടും വിക്രം തന്നെയാകും മറ്റൊരു ഇതിഹാസ നോവലിലും കേന്ദ്രകഥാപാത്രമാകുന്നത്.
Find out more: