പ്രേക്ഷകനാണ് ഒരു സിനിമയുടെ എല്ലാം നിശ്ചയിക്കുന്നത്; മമ്മുക്ക! കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ പ്രമോഷൻ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരെയാണ് വിശ്വസിക്കേണ്ടത്. അവരുടെ പ്രതീക്ഷകൾ തെറ്റിക്കില്ല എന്ന് ഉറപ്പുപറയാൻ ആകില്ല, അവർ പ്രതീക്ഷിക്കുന്നത് എന്താണ് എന്ന് പറയാനും നമുക്ക് ആകില്ല. കണ്ണൂർ സ്‌ക്വാഡ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. അപ്പോൾ അതിൽ ഒരു പ്രതീക്ഷ ഉണ്ടാകുമല്ലോ മമ്മൂട്ടി പറയുന്നു. കാഴ്ചക്കാരന്റെയാണ് സിനിമ, ഇത് കഴിച്ചുനോക്കൂ എന്ന് പറയാനേ നമുക്കാകൂവെന്ന് മമ്മൂട്ടി. കാഴ്ചക്കാരന്റെയാണ് സിനിമ, ഇത് കഴിച്ചുനോക്കൂ എന്ന് പറയാനേ നമുക്കാകൂവെന്ന് മമ്മൂട്ടി.  ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതത്. 





മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നു രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകളായത്. പ്രേക്ഷകർക്ക് വേണ്ടിയാണു എന്നും സിനിമ. പ്രേക്ഷകർ വളരുന്നതിന് അനുസരിച്ചേ എന്നും സിനിമ വളരൂ. പ്രേക്ഷകർക്ക് മനസിലാകാത്തതോ, ഇഷ്ടപെടാത്തതോ ആയ സിനിമകൾ ഓടില്ല. പ്രേക്ഷകൻ ആണ് സിനിമയുടെ ഗതിവിഗതികൾ തീരുമാനിക്കുന്നത്- സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതായി ഒന്നും താൻ നോക്കാറില്ല. 





ഇന്നും സിനിമകൾ തന്റെ ആഗ്രഹങ്ങളിൽ നിന്നാണ്, വരുന്നത്- - 24 ന്യൂസിനോട് മമ്മുക്ക പറഞ്ഞു. ഈ സിനിമയിൽ ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അങ്ങനത്തെ ഒരു കഥാപാത്രം, ഒരുപാട് അധികാരങ്ങൾ ഒന്നും ഇല്ലാത്ത അനുസരിക്കുന്ന, വിധേയത്വം മാത്രമുള്ള ഒരു കഥാപാത്രം . 91 ദിവസങ്ങൾ യാത്ര ചെയ്ത ഒരു സിനിമയാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകൾ നിന്ന് ഒരുപാട് ആളുകൾ പ്രവർത്തിച്ചുണ്ടാകുന്നതാണ് ഒരു സിനിമ. കണ്ണൂർ സ്ക്വാഡിൽ ഇമോഷണൽ ടച്ചുണ്ട് എന്നും മമ്മൂട്ടി കൂട്ടിച്ചേർക്കുന്നു.




കാഴ്ചക്കാരന്റെയാണ് സിനിമ, ഇത് കഴിച്ചുനോക്കൂ എന്ന് പറയാനേ നമുക്കാകൂവെന്ന് മമ്മൂട്ടി. കാഴ്ചക്കാരന്റെയാണ് സിനിമ, ഇത് കഴിച്ചുനോക്കൂ എന്ന് പറയാനേ നമുക്കാകൂവെന്ന് മമ്മൂട്ടി.  ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി (mammootty) അവതരിപ്പിക്കുന്നതത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നു രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഒരുക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകളായത്. 

Find out more: