കാണണമെന്ന് പറഞ്ഞതല്ലേ; പോവാമായിരുന്നില്ലേയെന്ന് ചോദ്യം ചോദിച്ചു ആരധകർ. അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന് ഓർമ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെയാണ് മരണവാർത്ത പുറത്തുവന്നത്. സിനിമാലോകത്തുള്ളവരെല്ലാം പ്രിയപ്പെട്ട മാധവേട്ടനെക്കുറിച്ച് വാചാലരായും, ആദരാഞ്ജലി അർപ്പിച്ചും എത്തിയിരുന്നു. ചില ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം യാത്രയാവുന്നതെന്നായിരുന്നു സീമ ജി നായർ കുറിച്ചത്. ഗാന്ധി ഭവനിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചതിന്റെ ഓർമ്മകളായിരുന്നു ടിനി ടോം പങ്കുവെച്ചത്.




ഗാന്ധി ഭവനിലാണെന്ന് അറിഞ്ഞിട്ടും പോയി കണ്ടിരുന്നില്ല. അതിൽ കുറ്റബോധം തോന്നുന്നുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്. മോഹൻലാലും മാധവേട്ടനെക്കുറിച്ച് വാചാലനായിരുന്നു. സിനിമയിലും ടെലിവിഷനിലുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു ടിപി മാധവൻ. വാർധക്യമായതോടെയായിരുന്നു അദ്ദേഹം ഗാന്ധി ഭവനിലേക്ക് എത്തിയത്. സീരിയൽ സംവിധായകനായ പ്രസാദായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ടായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തിന് ഓർമ നഷ്ടമാവുകയായിരുന്നു.  ഉയരങ്ങളിൽ, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാൾ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വൻ്റി 20 അങ്ങനെ ഒട്ടനവധി സിനിമകൾ.




ഒരു മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്. ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നായിരുന്നു കുറിപ്പ്. മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. പ്രിയപ്പെട്ടവരെല്ലാം ഈ ആഗ്രഹം സഫലീകരിക്കാനായി ശ്രമിച്ചിരുന്നു. 




എന്തൊക്കെയോ കാരണങ്ങളാല് അത് നടക്കാതെ വരികയായിരുന്നു. ഗണേഷ് കുമാർ കാണാനെത്തിയപ്പോഴും അദ്ദേഹം അന്വേഷിച്ചത് മോഹൻലാലിനെയായിരുന്നു. മോഹൻലാൽ സ്ഥലത്തില്ല, ലണ്ടനിലാണ്, അദ്ദേഹത്തോട് ഇങ്ങോട്ട് വരാൻ പറയാം എന്നായിരുന്നു ഗണേഷ് കുമാർ മറുപടി നൽകിയത്. എന്നാൽ ആ ആഗ്രഹം സഫലീകരിക്കാതെയാണ് ടിപി വിടവാങ്ങിയത്. നിങ്ങളെ ഒന്ന് കാണണമെന്ന് പറഞ്ഞതല്ലേ, പോവാമായിരുന്നില്ലേ എന്നാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ വരുന്ന ചോദ്യങ്ങൾ.

Find out more: