കൂടെ നിന്നതിന് റഹ്‌മാന് നന്ദി പറഞ്ഞ് സൈറ ബാനു; ശസ്ത്രക്രിയക്ക് ഒരുങ്ങി സൈറ ബാനു! ആരാധകർക്ക് വലിയ ഷോക്കിങ് ആയിട്ടുള്ള വാർത്തയായിരുന്നു അത്. പ്രശ്‌നങ്ങൾ ഒത്തു തീർപ്പാക്കി ഇരുവരും ഒന്നിക്കണേ എന്ന് പ്രാർത്ഥിച്ചവരുമുണ്ട്. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ സൈറ ബാനുവിന് ചില ആരോഗ്യ പ്രശ്‌നങ്ങൾ. അടിയന്ത്ര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എന്നറിയിച്ച് സൈറ ബാനുവിന്റെ അഭിഭാഷകയാണ് പത്ര കുറിച്ച് ഇറക്കിയത്. എന്നാൽ ആ പത്രകുറിപ്പ് റഹ്‌മാൻ - സൈറ ബാനു ബന്ധത്തെ ഇഷ്ടപ്പെടുന്നവർക്കുള്ള ചെറിയ പ്രതീക്ഷ കൂടെയാണ്. എന്തെന്നാൽ വിവാഹ മോചനത്തിന്റെ കേസ് പരിഗണിക്കുന്ന സൈറ ബാനുവിന്റെ അഭിഭാഷക, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ പുറത്തിറക്കിയ ഈ പത്ര കുറിപ്പിൽ സൈറ ബാനു എന്നതിന് പകരം മിസിസ് സൈറ റഹ്‌മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 





 മാത്രമല്ല ഈ അവസ്ഥയിൽ റഹ്‌മാൻ എത്രത്തോളം സൈറയ്ക്ക് പിന്തുണയായി നിന്നു എന്നും പത്ര കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് സംഗീത ലോകത്തെ മാന്ത്രികൻ എ ആർ റഹ്‌മാനുമായി ബന്ധം വേർപിരിയുന്നു എന്ന് ഭാര്യ സൈറ ബാനു അഭിഭാഷക മുഖാന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എത്രയും പെട്ടന്ന് സൈറ റഹ്‌മാൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം, സൈറയും റഹ്‌മാനും ഒന്നിച്ച് കാണാനുള്ള ആഗ്രഹവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ച ഈ പത്രകുറിപ്പിന് താഴെ വരുന്നുണ്ട്. 



ദയവ് ചെയ്ത് അവരെ ഒന്നിപ്പിക്കൂ എന്നാണ് അഭിഭാഷകയോടുള്ള ആരാധകരുടെ അഭ്യർത്ഥന. ഒരു പബ്ലിക് ഫിഗർ അല്ലാതിരുന്നിട്ടും സൈറയെപോലൊരാളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പത്ര കുറിപ്പ് പുറത്തുവിടണമെങ്കിൽ, അതിന്റെ കാരണം റഹ്‌മാന്റെ ഭാര്യ എന്ന വിശേഷണം ആണെന്നും ചിലർ വിലയിരുത്തുന്നു. എന്തെന്നാൽ വിവാഹ മോചനത്തിന്റെ കേസ് പരിഗണിക്കുന്ന സൈറ ബാനുവിന്റെ അഭിഭാഷക, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ പുറത്തിറക്കിയ ഈ പത്ര കുറിപ്പിൽ സൈറ ബാനു എന്നതിന് പകരം മിസിസ് സൈറ റഹ്‌മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.





 മാത്രമല്ല ഈ അവസ്ഥയിൽ റഹ്‌മാൻ എത്രത്തോളം സൈറയ്ക്ക് പിന്തുണയായി നിന്നു എന്നും പത്ര കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപാണ് സംഗീത ലോകത്തെ മാന്ത്രികൻ എ ആർ റഹ്‌മാനുമായി ബന്ധം വേർപിരിയുന്നു എന്ന് ഭാര്യ സൈറ ബാനു അഭിഭാഷക മുഖാന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എത്രയും പെട്ടന്ന് സൈറ റഹ്‌മാൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം, സൈറയും റഹ്‌മാനും ഒന്നിച്ച് കാണാനുള്ള ആഗ്രഹവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ച ഈ പത്രകുറിപ്പിന് താഴെ വരുന്നുണ്ട്.

Find out more: