13 'തന്ത്രങ്ങൾ' അവതരിപ്പിക്കാൻ സിദ്ദു, സോണിയ ഗാന്ധിക്ക് കത്തയച്ചു! തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തയ്യാറാക്കിയ 13 വിഷയങ്ങൾ അവതരിപ്പിക്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പാർട്ടിയുടെ പ്രചാരണത്തിനായി വിഷയങ്ങൾ അവതരിപ്പിക്കാനുള്ള നീക്കവുമായി നവജ്യോത് സിങ് സിദ്ദു. മതനിന്ദ കേസുകളിൽ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, വൈദ്യുതി , തൊഴിൽ അവസരങ്ങൾ, മണൽ ഖനനം, പിന്നോക്ക സമുദായത്തിൻ്റെ ക്ഷേമം അടക്കമുള്ള അജണ്ടകളാണ് സിദ്ദു കത്തിൽ വ്യക്തമാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉയർത്തെഴുന്നേൽപ്പിനും തെറ്റ് തിരുത്തുന്നതിനുമുള്ള പഞ്ചാബിൻ്റെ അവസാനത്തെ വിശേഷണം എന്ന പേരിലാണ് സിദ്ദു തെരഞ്ഞെടുപ്പ് അജണ്ട തയ്യാറാക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ എന്നിവരിൽ പൂർണ വിശ്വാസമുണ്ടെന്നും ഇവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിൻ്റെയും പഞ്ചാബിൻ്റെയും അഭിവൃദ്ധിക്കായിരിക്കുമെന്നും അവരുടെ നിർദേശങ്ങൾ പാലിക്കുമെന്നും സിദ്ദു പറഞ്ഞിരുന്നു. ഡൽഹിയിൽ എത്തിയ സിദ്ദു രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും നേരിൽ കണ്ടതിന് ശേഷം കത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സിദ്ദു ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
അതേസമയം, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തിൽ പുതിയ കോൺഗ്രസ് അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കേണ്ടെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അതേസമയം, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തിൽ പുതിയ കോൺഗ്രസ് അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കേണ്ടെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കും.
സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഡൽഹിയിൽ എത്തിയ സിദ്ദു രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും നേരിൽ കണ്ടതിന് ശേഷം കത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സിദ്ദു ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അതേസമയം, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തിൽ പുതിയ കോൺഗ്രസ് അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കേണ്ടെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പുതിയ കോൺഗ്രസ് അധ്യക്ഷനെ 2022ൽ തെരഞ്ഞെടുക്കും. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
Find out more: