രാമായൺ എക്സ്പ്രസ് തടയുമെന്ന് സന്യാസിമാർ! ഡ്രസ് കോഡ് മാറ്റിയില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് ഉജ്ജയിനിൽ നിന്നുള്ള സന്യാസിമാർ വ്യക്തമാക്കി. ജീവനക്കാർ കാവി വസ്ത്രം ധരിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിനാണെന്ന് സന്യാസിമാർ പറയുന്നു. രാമായൺ എക്സ്പ്രസിലെ ജീവനക്കാരുടെ ഡ്രസ് കോഡ് മാറ്റണമെന്ന ആവശ്യവുമായി സന്യാസിമാർ. ഡ്രസ് കോഡ് പിൻവലിച്ചില്ലെങ്കിൽ ഡിസംബർ 12 ന് രാമായൺ എക്സ്പ്രസ് ഡൽഹിയിൽ തടയുമെന്നാണ് സന്യാസിമാർ വ്യക്തമാക്കിയിരിക്കുന്നത്.
ജീവനക്കാർ കാവി വസ്ത്രം ധരിക്കുന്നതിനെതിരെ ഉജ്ജൈൻ അഖാഡ പരിഷത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ജീവനക്കാർ കാവി വസ്ത്രവും രുദ്രാക്ഷ മാലയും തലപ്പാവും ധരിക്കുന്നത് ഹിന്ദു മതത്തിനും അതിന്റെ ദർശനങ്ങൾക്കും എതിരാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ ഇരുന്ന് ട്രെയിൻ തടയുമെന്ന് സ്വാമി അവ്ദേശ്പുരി പറഞ്ഞു. രാമായൺ എക്സ്പ്രസിലെ ജീവനക്കാർ കാവി വസ്ത്രം ധരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞങ്ങൾ കത്തയച്ചിരുന്നു. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് തീർത്ഥാടകരുമായി ട്രെയിൻ സർവ്വീസ് നടത്തുന്നത്.
ഇന്ത്യയിലെ ആദ്യ രാമായണം സർക്യൂട്ട് ട്രെയിൻ നവംബർ ഏഴിനാണ് സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും സർവ്വീസ് ആരംഭിച്ചത്. ഡ്രസ് കോഡ് പിൻവലിച്ചില്ലെങ്കിൽ ഡിസംബർ 12 ന് രാമായൺ എക്സ്പ്രസ് ഡൽഹിയിൽ തടയുമെന്നാണ് സന്യാസിമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നവംബർ ഏഴിനാണ് സഫ്ദർജംഗിൽ നിന്നും ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. രാമായൺ എക്സ്പ്രസിലെ ജീവനക്കാരുടെ ഡ്രസ് കോഡ് മാറ്റണമെന്ന ആവശ്യവുമായി സന്യാസിമാർ. രാമായൺ എക്സ്പ്രസിലെ ജീവനക്കാർ കാവി വസ്ത്രം ധരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞങ്ങൾ കത്തയച്ചിരുന്നു.
ജീവനക്കാർ കാവി വസ്ത്രവും രുദ്രാക്ഷ മാലയും തലപ്പാവും ധരിക്കുന്നത് ഹിന്ദു മതത്തിനും അതിന്റെ ദർശനങ്ങൾക്കും എതിരാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ ഇരുന്ന് ട്രെയിൻ തടയുമെന്ന് സ്വാമി അവ്ദേശ്പുരി പറഞ്ഞു. ജീവനക്കാർ കാവി വസ്ത്രം ധരിക്കുന്നതിനെതിരെ ഉജ്ജൈൻ അഖാഡ പരിഷത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഡ്രസ് കോഡ് പിൻവലിച്ചില്ലെങ്കിൽ ഡിസംബർ 12 ന് രാമായൺ എക്സ്പ്രസ് ഡൽഹിയിൽ തടയുമെന്നാണ് സന്യാസിമാർ വ്യക്തമാക്കിയിരിക്കുന്നത്.
Find out more: