ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് അഭിഭാഷകർ! മമതയുടെ ഏജന്റ് ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. കോടതിയിൽ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു അഭിഭാഷകർ പ്രതിഷേധിച്ചത്. കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് വാദിക്കാനെത്തിയ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട അഭിഭാഷകർ.ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്കു വേണ്ടിയാണ് ചിദംബരം ഹാജരായതെന്ന് കോൺഗ്രസ് സംഘടനയിൽപെട്ട അഭിഭാഷകർ പറഞ്ഞു. നിങ്ങൾ നേതാക്കൾ കാരണമാണ് ബംഗാളിൽ ഞങ്ങൾ പ്രവർത്തകർ കഷ്ടപ്പെടുന്നത്. നിങ്ങൾ മമത ബാനർജിയുടെ ഏജന്റാണ്." അഭിഭാഷകൻ പറയുന്നു
കെവന്റർ എന്ന കമ്പനിക്കുവേണ്ടിയാണ് ചിദംബരം കോടതിയിൽ ഹാജരായത്. അഭിഭാഷകരിൽ നിന്നുള്ളത് സ്വാഭാവിക പ്രതികരണമാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ചിദംബരം ഹാജരായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ചിദംബരത്തിന്റെ പ്രഫഷനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിദംബരത്തെപ്പോലുള്ളവർ കാരണമാണ് ബംഗാളിൽ പാർട്ടിക്ക് നിവർന്നു നിൽക്കാൻ കഴിയാത്തതെന്ന് അഭിഭാഷകൻ പറയുന്നു. "തൃണമൂൽ കോൺഗ്രസ് കൊള്ളയടിച്ചു. നിങ്ങൾ അവരെ രക്ഷിക്കുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് വാദിക്കാനെത്തിയ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ട അഭിഭാഷകർ. നിങ്ങൾ നേതാക്കൾ കാരണമാണ് ബംഗാളിൽ ഞങ്ങൾ പ്രവർത്തകർ കഷ്ടപ്പെടുന്നത്. നിങ്ങൾ മമത ബാനർജിയുടെ ഏജന്റാണ്." അഭിഭാഷകൻ പറയുന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പുറത്തുവിട്ടത്.
കെവന്റർ എന്ന കമ്പനിക്കുവേണ്ടിയാണ് ചിദംബരം കോടതിയിൽ ഹാജരായത്. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്കു വേണ്ടിയാണ് ചിദംബരം ഹാജരായതെന്ന് കോൺഗ്രസ് സംഘടനയിൽപെട്ട അഭിഭാഷകർ പറഞ്ഞു. അഭിഭാഷകരിൽ നിന്നുള്ളത് സ്വാഭാവിക പ്രതികരണമാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ചിദംബരം ഹാജരായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ചിദംബരത്തിന്റെ പ്രഫഷനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമതയുടെ ഏജന്റ് ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. കോടതിയിൽ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു അഭിഭാഷകർ പ്രതിഷേധിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പുറത്തുവിട്ടത്. ചിദംബരം ഹാജരായതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ചിദംബരത്തിന്റെ പ്രഫഷനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Find out more: