മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ് രംഗത്ത്! 'പേ സിഎം' പ്രചാരണവുമായാണ് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. പേടിഎം മതൃകയിൽ പേ സിഎം എന്നെഴുതിയ പോസ്റ്റർ കർണാടകയിൽ ഉടനീളം കോൺഗ്രസ് പതിച്ചിട്ടുണ്ട്. 'പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ കോൺഗ്രസിന്റെ പോസ്റ്റർ പ്രചരണം. 'ബിജെപി സർക്കാരിലെ അഴിമതി അനുഭവങ്ങൾ വെളിപ്പെടുത്താൻ പൊതുജനങ്ങൾക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകൾ ഉൾപ്പടെ വെബ്സൈറ്റിൽ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 




  'മുഖ്യമന്ത്രിയെ സഹായിക്കൂ' എന്നും പ്രചരണ പോസ്റ്ററിൽ ആഹ്വാനം ഉണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ‌‌‌ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് ഇത്. അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പേടിഎം മതൃകയിൽ പേ സിഎം എന്നെഴുതിയ പോസ്റ്റർ കർണാടകയിൽ ഉടനീളം കോൺഗ്രസ് പതിച്ചിട്ടുണ്ട്.



   'പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണ് ഇത്. അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ ബ്ലാക്ക്മെയിലിങ് വിദ്യയിൽ വീഴില്ലെന്നായിരുന്നു ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബൊമ്മൈയ്ക്കെതിരെ ഹൈദരാബാദിലും ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.




 ഹൈദരബാദ്-കർണാടക ബന്ധം തകർക്കുന്നതിനുവേണ്ടിയാണഅ ഇത്തരത്തിലുള്ള പ്രചാരണമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. 'ബിജെപി സർക്കാരിലെ അഴിമതി അനുഭവങ്ങൾ വെളിപ്പെടുത്താൻ പൊതുജനങ്ങൾക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകൾ ഉൾപ്പടെ വെബ്സൈറ്റിൽ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 'മുഖ്യമന്ത്രിയെ സഹായിക്കൂ' എന്നും പ്രചരണ പോസ്റ്ററിൽ ആഹ്വാനം ഉണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ട സംവാദത്തിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.

Find out more: