ഓണക്കാലത്ത് സ്കൂൾ കുട്ടികൾക്ക് സൗജന്യ അരി! ഓണക്കാലത്ത് 5 കിലോ അരി വീതമാണ് ഓരോ കുട്ടിക്കും നൽകുക. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ തുടങ്ങിയ ഐഎച്ച്ആർഡി യുടെ പുതിയ ആർട്‌സ് ആൻറ് സയൻസ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും.29.5 ലക്ഷം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷൻറെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക. 




   ഓഗസ്റ്റ് 24നകം അരി വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.നൈപുണിവികസനത്തിലൂടെയാണ് വിദ്യാർഥികളെ തൊഴിൽ മേഖലകൾക്കായി സജ്ജമാക്കുന്നത്. ഈ നിലയ്ക്കുള്ള പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയതല വിലയിരുത്തലിൽ മുന്നിലേക്കെത്തിയത്. അഭിരുചിക്ക് അനുസൃതമായ തൊഴിൽ വൈദഗ്ധ്യമാണ് കേരളത്തിൽ വാർത്തെടുക്കുന്നത്. ഗവേഷണത്തിനായി ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നു. കൊല്ലം കൊട്ടാരക്കരയിൽ തുടങ്ങിയ ഐഎച്ച്ആർഡി യുടെ പുതിയ ആർട്‌സ് ആൻറ് സയൻസ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ  നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.





  നൂതന ആശയങ്ങൾക്കും കലാലയതലത്തിൽ പിന്തുണയേകുന്നുണ്ട്. പുതുആശയത്തിന് അഞ്ചു ലക്ഷം രൂപനൽകുന്ന പദ്ധതിയാണ് കെ ഡിസ്‌ക് വഴി നടപ്പിലാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം. തൊഴിൽദായകരും സ്രഷ്ടാക്കളുമായി മാറുന്ന തലമുറകളെയാകും കേരളം ഇനി ലോകത്തിന് സംഭാവന ചെയ്യുക. കേവലം നാലുശതമാനം പേർ മാത്രമാണ് വിദേശത്ത് പഠിക്കാൻ പോകുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
കലാലയങ്ങളിൽ പുതുസംവിധാനങ്ങൾ ഏർപ്പെടുത്തും. കാലം ആവശ്യപ്പെടുന്ന കോഴ്‌സുകളുടെ വ്യാപനമാണ് കാത്തിരിക്കുന്നത്. തലമുറകൾക്ക് പ്രതീക്ഷയേകുന്ന വികസനമാണ് നാട്ടിൽ നടപ്പിലാക്കുന്നതും. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ വ്യവസായ ഹബ് ആയി സംസ്ഥാനം മാറുമെന്നും അദ്ദേഹം പറഞ്ഞു.






  ക്യാമ്പസുകളുമായി ചേർന്ന് വ്യവസായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന വലിയ മാറ്റമാണ് കേരളത്തിൽ സംഭവിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ഗുണമേൻമയും നിലവാരവുമുള്ള പാഠ്യപദ്ധതിയാണ് മുഖ്യസവിശേഷത. പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക പിന്തുണയും നൽകുകയാണ്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്‌കാരത്തിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തിക പിന്നാക്കമായ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ സ്‌കോളർഷിപ്പായി നൽകിയത്. അത് തുടരുമെന്നും മന്ത്രി അറിയിച്ചു.






ഗവേഷണത്തിനായി ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നു. കൊല്ലം കൊട്ടാരക്കരയിൽ തുടങ്ങിയ ഐഎച്ച്ആർഡി യുടെ പുതിയ ആർട്‌സ് ആൻറ് സയൻസ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നൂതന ആശയങ്ങൾക്കും കലാലയതലത്തിൽ പിന്തുണയേകുന്നുണ്ട്. പുതുആശയത്തിന് അഞ്ചു ലക്ഷം രൂപനൽകുന്ന പദ്ധതിയാണ് കെ ഡിസ്‌ക് വഴി നടപ്പിലാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം. തൊഴിൽദായകരും സ്രഷ്ടാക്കളുമായി മാറുന്ന തലമുറകളെയാകും കേരളം ഇനി ലോകത്തിന് സംഭാവന ചെയ്യുക. കേവലം നാലുശതമാനം പേർ മാത്രമാണ് വിദേശത്ത് പഠിക്കാൻ പോകുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. 

Find out more: