ദിസനായകെ പ്രസിഡൻ്റാകുമ്പോൾ കേരളത്തിനും പ്രതീക്ഷ... ദ്വീപ് രാഷ്ട്രത്തിലെ ഇടത് പാർട്ടി നേതാവ് ഈ വർഷം ഫെബ്രുവരിയിൽ കേരളം സന്ദർശിച്ചിരുന്നു. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ച് വ്യവസായ മന്ത്രി പി രാജീവുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയുടെ തലവനായി ദിസനായകെ എത്തുന്നത് കേരളത്തിനും ഇരട്ടിമധുരമാവുകയാണ്.ശ്രീലങ്കയുടെ നിയുക്ത പ്രസിഡൻറ് അനുര കുമാര ദിസനായകെ കേരളവുമായി ബന്ധമുള്ള നേതാവ്. കേരളവും ശ്രീലങ്കയും തമ്മിൽ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകൾ തുറന്നിടുന്ന ചർച്ചകൾ അന്ന് നടന്നു. ഇതിൻറെ ഭാഗമായി ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. 





  കേരളത്തിൻറെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' പി രാജീവ് പറഞ്ഞു.
'ശ്രീലങ്കയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് സ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കേരളത്തിലെത്തിയപ്പോൾ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു.





  57,40,179 വോട്ടുകൾ ദിസനായകെ നേടിയപ്പോൾ എതിർസ്ഥാനാർഥിയായ സജിത് പ്രേമദാസയ്ക്ക് 45,30,902 വോട്ടുകളാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ കണക്കുകൾ. ശ്രീലങ്കയുടെ നാൽപതാമത്തെ പ്രസിഡൻറാണ് അനുര കുമാര ദിസനായകെ. നിലവിലെ പ്രസിഡൻറ് റനിൽ വിക്രമസിംഗെ മൂന്നാമതായി. 17.27 % വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.ശ്രീലങ്കയിലെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുമായി (ജെവിപി) സ്‌കൂൾ കാലം തൊട്ടേ ആഭിമുഖ്യം പുലർത്തിയ അനുര കുമാര ദിസനായകെ 1987ൽ സ്‌കൂൾ കാലഘട്ടത്തിലാണ് അംഗത്വം നേടുന്നത്. പൊളിറ്റ് ബ്യൂറോയിലും അംഗമായി. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെയാണ് ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടത്.




കേരളത്തിൻറെ സ്വന്തം ആയുർവേദത്തിന് ശ്രീലങ്കയിൽ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തിൽ സൗഹാർദ്ദപരമായ തുടർചർച്ചകളിലൂടെ കൂടുതൽ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' പി രാജീവ് പറഞ്ഞു.
'ശ്രീലങ്കയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർടി നേതാവ് സ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.





 ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം കേരളത്തിലെത്തിയപ്പോൾ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു. 57,40,179 വോട്ടുകൾ ദിസനായകെ നേടിയപ്പോൾ എതിർസ്ഥാനാർഥിയായ സജിത് പ്രേമദാസയ്ക്ക് 45,30,902 വോട്ടുകളാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ കണക്കുകൾ. ശ്രീലങ്കയുടെ നാൽപതാമത്തെ പ്രസിഡൻറാണ് അനുര കുമാര ദിസനായകെ. നിലവിലെ പ്രസിഡൻറ് റനിൽ വിക്രമസിംഗെ മൂന്നാമതായി. 17.27 % വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

Find out more: