പെണ്ണുകാണലിന്റെ അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി! കോമഡി മാസ്‌റ്റേഴ്‌സ് എപ്പിസോഡിലായിരുന്നു എലീനയും ശ്വേത മേനോനുമെല്ലാം പെണ്ണുകാണലിനെക്കുറിച്ച് സംസാരിച്ചത്. ഞാൻ ഇഷ്ടപ്പെടുന്ന ആൾ മാത്രമേ എന്നെ പെണ്ണ് കാണാൻ വരാവൂ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. നന്ദൂന്റെ ഫാമിലി മൊത്തം തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് വന്നു. ആദ്യമായാണ് അവർ അവിടേക്ക് വരുന്നത്. എന്റെ അടുത്ത റിലേറ്റീവ്‌സ് മാത്രമുണ്ട് 50 പേർ. അവർ വരുമ്പോഴേക്കും എന്റെ വീടും മുറ്റവും നിറയെ ആൾക്കാരായിരുന്നു. പ്രണയ വിവാഹത്തിലൂടെയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും ഒന്നിച്ചത്. ആറ് വർഷത്തിന് ശേഷമായിരുന്നു വിവാഹം.




പെണ്ണുകാണൽ സമയത്തെ രസകരമായ സംഭവത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ശ്രീവിദ്യ സംസാരിച്ചത്. ഞാനും രോഹിത്തും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത് ഒരേ പേരാണ്. എന്റെ ഫ്രണ്ട്‌സ് മൊത്തം നോർത്തിന്ത്യൻസായിരുന്നു. അവർക്ക് ആകെ അറിയാവുന്ന ഒരു ലവ് ലാംഗേജ് ചക്കരേ എന്നായിരുന്നു. അത് ഷോർട്ടാക്കി ചക്കു എന്നാണ് വിളിച്ചിരുന്നത്. അന്ന് മുതൽ ചക്കു എന്ന് വിളിച്ച് തുടങ്ങിയതാണ്. ഈ ചക്കുവും ചക്കു ഇവിടെ നിന്നൊന്ന് പോയിത്തരാമോ എന്ന് ഡാഡിയും മമ്മിയും ചോദിക്കാറുണ്ടെന്നും എലീന പറഞ്ഞിരുന്നു.സമാനമായ കമന്റ് എനിക്കും വന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്തുള്ള അഭിമുഖങ്ങളിൽ ഞാനും ശ്രീയെക്കുറിച്ച് സംസാരിക്കു്‌മ്പോൾ ഏട്ടൻ എന്നായിരുന്നു പറഞ്ഞത്. ഒന്നിച്ചുള്ള സമയത്ത് ഏട്ടൻ എന്ന് കേട്ടിട്ട് വേറെന്തോ വിളിച്ചത് പോലെ വണ്ടറടിച്ച് ഇരിക്കുകയായിരുന്നു ശ്രീ എന്നായിരുന്നു ശ്വേത മേനോൻ പറഞ്ഞത്.




എന്നെ നന്ദു പല പേരുകളാണ് വിളിക്കാറുള്ളത്. പ്രേമിച്ചിരുന്ന സമയത്ത് കുമ്പൂച്ച എന്നാണ് വിളിച്ചിരുന്നത്. സിറ്റുവേഷൻ അനുസരിച്ച് ഓരോ പേരുകളും വിളിക്കും, തെറി വിളിക്കേണ്ടി വന്നാൽ അതും എന്നായിരുന്നു ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞത്. പെണ്ണുകാണലിനിടയിൽ ഒരു നിമിഷം പോലും ഞാൻ നന്ദുവിന്റെ മുഖത്ത് നോക്കിയിട്ടേയില്ല. അവർക്ക് ഭക്ഷണം കൊടുത്തപ്പോൾ കഴിച്ച് കഴിഞ്ഞ് എടാ നീ ഇല എടുക്കണ്ട ഞാൻ എടുത്തോളാം എന്ന് പറഞ്ഞു. ഇതുകേട്ടതും എന്റെ മൂത്ത ഓടി വന്നിട്ട് നീ എന്താ അവനെ വിളിച്ചത് എടാ എന്നൊന്നും വിളിക്കാൻ പാടില്ല. 




ചേട്ടാ എന്ന് വിളിക്കണം. അതിന് ശേഷം ഇന്നുവരെ എനിക്കെന്താവശ്യമുണ്ടെങ്കിലും ഞാൻ നന്ദു ചേട്ടാ എന്നേ വിളിക്കാറുള്ളൂ.ഞാൻ ഇഷ്ടപ്പെടുന്ന ആൾ മാത്രമേ എന്നെ പെണ്ണ് കാണാൻ വരാവൂ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. നന്ദൂന്റെ ഫാമിലി മൊത്തം തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് വന്നു. ആദ്യമായാണ് അവർ അവിടേക്ക് വരുന്നത്. എന്റെ അടുത്ത റിലേറ്റീവ്‌സ് മാത്രമുണ്ട് 50 പേർ. അവർ വരുമ്പോഴേക്കും എന്റെ വീടും മുറ്റവും നിറയെ ആൾക്കാരായിരുന്നു.

Find out more: